Thursday, March 14, 2013

പ്രതീക്ഷ



കനൽച്ചൂടി വേവുന്ന വേനലിങ്ങെത്തി 
കരയിലെക്കിളികതൻ പാട്ടെങ്ങുപൊയി...?
കേൾക്കുന്നു ഭൂമിതന്നാർത്തനാദം മാത്രം 
കേക്കുന്നതില്ലയീ ചിറകടിയൊച്ചക

കിളിക മറഞ്ഞിരിക്കുന്നീ മരച്ചാത്തി
കിടാങ്ങളും കാത്തിരിപ്പൂ മരച്ചോട്ടിലായ് 
കിഞ്ചനക്കാര്യങ്ങചൊല്ലിക്കടന്നു പോം 
കിന്നരിക്കാറ്റിനും കരുണയില്ലാതായി 

ഭൂമിക്കു വാദ്ധക്യം വന്നിതങ്ങെങ്ങും 
നാമിന്നു കാണ്മൂ ജരയും നരകളും 
ഉമിത്തീയിൽ വേവുന്ന പോലവേ കേഴുന്നു 
ശമിക്കാത്ത നീറ്റലോടാ മഹാദുഃഖം 

ഒരുവേള കാത്തിരിപ്പി മേഘജാലം 
അരുമയാം ഭൂമിക്കു നകിടാം സ്നേഹം
കരുണതൻ  ധാരയായ് മേഘജം പെയ്തിടാം 
നിരുപമം നിര്‍മ്മലം ഹഷബാഷ്പങ്ങളായ് 

ആ സ്നേഹവഷം ചൊരിഞ്ഞീടുകി ഭൂ-
മാതാവു വീണ്ടും തളിരിടും പൂവിടും
ഹരിതമാം കഞ്ചുകം ചാത്തി നിൽക്കും ഭൂമി-
ദേവിക്കു കൈവരും യൗവ്വനം വീണ്ടും 

ഇല്ലില്ല ഭൂമിത ഗാനം നിലയ്ക്കില്ല 
നല്ലിളം കാറ്റിലൂടൊഴുകിടും നിത്യമായ് 
കല്ലിനും മുള്ളിനും കാതോത്തു നിക്കുവാ
നല്ലീണമൊന്നുണ്ടു ഭൂമാതൃഗീതത്തി

ഇവിടെപ്പുനജ്ജനിക്കും സ്നേഹവാടിക
ഇവിടെ പ്രതിധ്വനിക്കും സ്നേഹഗീതിക
തരളിതയാകുമീ ഭൂമിക്കു ചാർത്തിടും 
കല്ലോലിനിക കളനൂപുരങ്ങ

ആനല്ല നാളേക്കു കാത്തിരിക്കാം നമു-
ക്കാനല്ല പാട്ടിന്നു കാതോർത്തിടാം 
ഈയപാരതയ്ക്കപ്പുറത്തേക്കു  നാം 
മായയാം ജന്മസാഫല്യങ്ങ തേടിടാം 

ശുഭദിനം നേരാം പരസ്പരം സ്നേഹമോ-
ടാചമിക്കാം പുണ്യതീത്ഥം, പ്രതീക്ഷത
പിരിയാതിരിക്കുവാ സൗഹൃദത്തി നേത്ത 
നൂലിനാ കോത്തു നാം ചേത്തു നിത്താം ...  


1 comment:

  1. ആനല്ല നാളേക്കു കാത്തിരിക്കാം, ശുഭദിനം നേരാം,
    പിരിയാതിരിക്കുവാൻ സൗഹൃദത്തിൻ നേർത്ത
    നൂലിനാൽ കോർത്തു നാം ചേർത്തു നിർത്താം ...
    .........എല്ലാവിധ മംഗളാശംസകളും നേരുന്നു.

    ReplyDelete